സൂറ അൽ-ഹശ്ർ 34
വീണ്ടും ഉടമ്പടിപ്പത്രിക
34 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചു കളഞ്ഞ ലൌഹുകളിലുണ്ടായിരുന്ന ഖൌൽ തന്നെ ഞാന്‍ അതില്‍ എഴുതാം. 2പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, അൽ-തൂർ (സീനായ്)) അഅ് ലയിൽ എന്റെ മുന്‍പില്‍ നീ സന്നിഹിതനാകണം. 3ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. ജബലിന്റെ അടുത്തെങ്ങും ശാത്തുകളോ മാടുകളോ മേയരുത്. 4ആദ്യത്തേതുപോലുളള രണ്ടു കല്‍പലക മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ചെത്തിയെടുത്തു. റബ്ബ്ൽ ആലമീൻ കല്‍പിച്ചതനുസരിച്ച് അവന്‍ അതിരാവിലെ എഴുന്നേറ്റു അൽവാഹുകൾ കൈയിലെടുത്ത് അൽ-തൂർ (സീനായ്) ലേക്കു കയറിപ്പോയി. 5റബ്ബ്ൽ ആലമീൻ മേഘത്തില്‍ ഇറങ്ങി വന്ന് അവന്റെ ഖരീബില്‍ നില്‍ക്കുകയും റബ്ബ്ൽ ആലമീൻ എന്ന തന്റെ ഇസ്മ് പ്രഖ്യാപിക്കുകയും ചെയ്തു. 6അവിടുന്ന് ഇപ്രകാരം ഉദ്‌ഘോഷിച്ചു കൊണ്ട് അവന്റെ മുന്‍പിലൂടെ കടന്നു പോയി: റബ്ബ്ൽ ആലമീൻ, കാരുണ്യവാനും കൃപാനിധിയുമായ മഅബൂദ്, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; 7തെറ്റുകളും ജറാമത്തുകളും ഖത്തീഅകളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് റഹ്മത്ത് കാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെ നേരേ കണ്ണടയ്ക്കാതെ ആബാഉമാരുടെ കുറ്റങ്ങള്‍ക്കു ഔലാദുകളെയും ഔലാദുകളുടെ ഔലാദുകളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍. 8മൂസാ ഉടനെ നിലംപറ്റെ കുമ്പിട്ട് ഇബാദത്ത് ചെയ്തു. 9അവന്‍ പറഞ്ഞു: അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍, യാ റബ്ബ്ൽ ആലമീൻ, അങ്ങയോടു ഞാന്‍ ത്വലബ് ചെയ്യുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങ് ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ ജറാമത്തുകളും ഖത്തീഅകളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി ഖുബൂലാക്കുകയും ചെയ്യണമേ!
10അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു അഹ്ദ് ചെയ്യുന്നു. ദുനിയാവിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം ഖുദ്റത്തുകൾ നിന്റെ ഖൌമിന്റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിന്റെ ഹൌലിലുള്ള ഖൌമുകള്‍ റബ്ബ്ൽ ആലമീന്റെ അമൽ കാണും. നിനക്കു വേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്.
11ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നതു നീ ഇത്വാഅത്ത് ചെയ്യണം. നിന്റെ മുന്‍പില്‍ നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിക്കും. 12നിങ്ങള്‍ ദാഖിലാകുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും. 13നിങ്ങള്‍ അവരുടെ ഖുർബാനി പീഠങ്ങളും മുഖദ്ദിസ്സായ സ്തംഭങ്ങളും ഹലാക്കാക്കുകയും അശീറാ ഇലാഹയുടെ പ്രതിഷ്ഠകള്‍ ഹലാക്കാക്കുകയും ചെയ്യണം. 14മറ്റൊരു മഅബൂദിനും ഇബാദത്ത് ചെയ്തരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു ഇസ്മുള്ള റബ്ബ്ൽ ആലമീൻ ഹലീമല്ലാത്ത മഅബൂദ് തന്നെ. 15ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ അഹ്ദ് ചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ആലിഹത്തുകളെ ഇബാദത്ത് ചെയ്തുകയും അവര്‍ക്കു ഖുർബാനിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ഖുർബാനി വസ്തു ഒചീനിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം. 16അവരുടെ ബിൻതുമാരെ നിങ്ങളുടെ പുത്രന്‍മാരെക്കൊണ്ടു നിഖാഹ് കഴിപ്പിക്കുകയും ആ ബിൻതുകൾ തങ്ങളുടെ ആലിഹത്തുകളെ ഇബാദത്ത് ചെയ്തുകയും നിങ്ങളുടെ പുത്രന്‍മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം.
17നിങ്ങള്‍ക്കായി ആലിഹത്തുകളെ വാര്‍ത്തുണ്ടാക്കരുത്.
18പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങള്‍ ആചരിക്കണം. ഞാന്‍ അംറ് ചെയ്തിട്ടുള്ളതു പോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിത ദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത ഖുബ്ബൂസ് അക്ൽ ചെയ്യണം. കാരണം, അബീബു മാസത്തിലാണ് നിങ്ങള്‍ മിസ്ർല്‍ നിന്നു പുറപ്പെട്ടത്. 19ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ബഖറിന്റെയും ഗനമിന്റെയും കടിഞ്ഞൂലുകളും എന്റേതാണ്. 20കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു ഖത്ൽ ചെയ്യണം. നിങ്ങളുടെ വലദുമാരില്‍ എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറും കൈയോടെ ആരും എന്റെ മുന്‍പില്‍ വന്നുകൂടാ. സിത്ത അയ്യാം നിങ്ങള്‍ ജോലി ചെയ്യുക.
21ഏഴാം യൌമിൽ വിശ്രമിക്കണം; ഉഴവുകാലത്തോ മിൻജൽ കാലത്തോ ആയാലും വിശ്രമിക്കണം. 22ഗോതമ്പു വിളയുടെ ആദ്യഫലങ്ങള്‍ കൊണ്ട് നിങ്ങള്‍ വാരോത്‌സവം ആഘോഷിക്കണം; വര്‍ഷാവസാനം സംഭരണ പെരുന്നാളും. 23വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങളുടെ പുരുഷന്‍മാരെല്ലാവരും യിസ്രായീലിന്റെ മഅബൂദായ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ ഹാജരാകണം. 24ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നിന്നു ഖൌമുകളെ ഇസാലത്ത് ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നു മർറത്ത് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ മുമ്പില്‍ ഹാജരാകാന്‍ വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ അർള് കൈയടക്കാന്‍ ശ്രമിക്കുകയില്ല.
25പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്ത ഖുർബാനിയര്‍പ്പിക്കരുത്. ഫുസ്ഹ് പെരുനാളിലെ ഖുർബാനിവസ്തു സുബ്ഹ് വരെ ബാക്കിയാവുകയുമരുത്. 26അർളിന്റെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ മഅബൂദായ റബ്ബൽ ആലമീന്റെ ബൈത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ ലബനിൽ വേവിക്കരുത്.
27റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഈ ആയത്തുകൾ രേഖപ്പെടുത്തുക. നിന്നോടും യിസ്രായീൽ ജനത്തോടും ഞാന്‍ ചെയ്ത അഹ്ദിന്റെ വ്യവസ്ഥകളാണിവ. 28മൂസാ നാല്‍പതു നഹാറും നാല്‍പതു ലയ്-ലും റബ്ബ്ൽ ആലമിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഒചീനിക്കുകയോ ശുർബ് ചെയ്യുകയോ ചെയ്തില്ല. അഹ്ദിന്റെ വചനങ്ങളായ പത്തു വസ്വീയത്തുകൾ അവന്‍ ലൌഹുകളില്‍ എഴുതി.
29രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മൂസാ അൽ-തൂർ (സീനായ്) നിന്നു തഹ്ത്തിലേക്കു വന്നു. മഅബൂദുമായി സംസാരിച്ചതിനാല്‍ തന്റെ വജ്ഹ് തേജോമയമായി എന്നകാര്യം അവന്‍ അറഫായില്ല. 30ഹാറൂനും യിസ്രായീൽ ഖൌമും മൂസായുടെ വജ്ഹ് പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. 31മൂസാ അവരെ വിളിച്ചു. ഹാറൂനും സമൂഹ നേതാക്കന്‍മാരും അടുത്തുചെന്നു. 32മൂസാ അവരോടു സംസാരിച്ചു. ബഅ്ദായായി, ഖൌമ് അടുത്തുചെന്നു. അൽ-തൂർ (സീനായ്) ല്‍വച്ചു റബ്ബ്ൽ ആലമീൻ തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി. 33സംസാരിച്ചു തീര്‍ന്നപ്പോള്‍ മൂസാ ഒരു മൂടുപടം കൊണ്ടു വജ്ഹ് മറച്ചു.
34അവന്‍ റബ്ബ്ൽ ആലമിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം യിസ്രായീൽ ഖൌമിനോടു പറഞ്ഞിരുന്നു. 35യിസ്രായീൽ ഖൌമ് മൂസായുടെ വജ്ഹ് കണ്ടു; മൂസായുടെ വജ്ഹ് പ്രകാശിച്ചിരുന്നു. റബ്ബ്ൽ ആലമിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മൂസാ വജ്ഹ് മറച്ചിരുന്നു.