സൂറ അൽ-ഹശ്ർ 3
മൂസായെ വിളിക്കുന്നു
3 1മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) തന്‍റെ അമ്മായിയപ്പനും മിദിയാനിലെ ഇമാമുമായ ജത്രോയുടെ ശാത്തുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ശാത്തുകളെ നയിക്കവേ അള്ളാഹുവിന്‍റെ മലയായ ഹൂറിബില്‍ എത്തിച്ചേര്‍ന്നു. 2അവിടെ ഒരു മുള്‍പ്പടര്‍പ്പിന്‍റെ വസ്വ്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന നാറില്‍ റബ്ബുൽ ആലമീന്‍റെ മലക്ക് അവനു ളുഹൂറാക്കപ്പെട്ടു. അവന്‍ ഉറ്റു നോക്കി. മുള്‍പ്പടര്‍പ്പു കത്തി ജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല. 3അപ്പോള്‍ മൂസാ പറഞ്ഞു: ഈ മഹാ ദൃശ്യം ഞാന്‍ അടുത്തു ചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ. 4അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു റബ്ബുൽ ആലമീൻ കണ്ടു. മുള്‍പ്പടര്‍പ്പിന്‍റെ വസ്വ്തില്‍ നിന്ന് അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ അവനെ വിളിച്ചു: മൂസാ, മൂസാ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ ! 5അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്‍റെ ചെരുപ്പ് അഴിച്ചു മാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന മകാൻ ഖുദ്ദൂസാണ്. 6അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്‍റെ ആബാഉമാരുടെ മഅബൂദാണ്; ഇബ്രാഹീമിന്‍റെയും ഇഷഹാഖിന്‍റെയും യാഖൂബിന്‍റെയും അള്ളാഹു സുബുഹാന തഅലാ[c] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) . മൂസാ വജ്ഹ് മറച്ചു. അള്ളാഹുവിന്‍റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.
7റബ്ബുൽ ആലമീൻ വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറഫാകുന്നു. 8മിസ്ർകാരുടെ യദില്‍ നിന്ന് അവരെ മോചിപ്പിക്കാനും അവിടെ നിന്നു ക്ഷേമകരവും വിസ്തൃതവും, അസലും ലബനും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യര്‍, ഹിത്യര്‍, അമൂര്യര്‍, ബിരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് - അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്. 9ഇതാ, യിസ്രായീൽ ഔലാദുകളുടെ നിലവിളി എന്‍റെയടുത്ത് എത്തിയിരിക്കുന്നു. മിസ്രുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു. 10ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫിർഔന്‍റെ ഖരീബിലേക്ക് അയയ്ക്കാം. നീ എന്‍റെ ഖൌമായ യിസ്രായീൽ ഔലാദുകളെ മിസ്ർല്‍ നിന്നു പുറത്തു കൊണ്ടു വരണം. 11മൂസാ അള്ളാഹുവിനോട് പറഞ്ഞു: ഫിർഔന്‍റെ ഖരീബില്‍ പോകാനും യിസ്രായീൽ ഔലാദുകളെ മിസ്ർല്‍ നിന്നു പുറത്തു കൊണ്ടുവരാനും ഞാന്‍ ആരാണ്? 12അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ഉമ്മത്തിനെ മിസ്ർല്‍ നിന്നു പുറത്തു കൊണ്ടുവന്നു കഴിയുമ്പോള്‍ ഈ ജബലിൽ നിങ്ങള്‍ അള്ളാഹുവിന് ഇബാദത്ത് ചെയ്യും.
13മൂസാ അള്ളാഹുവിനോട് പറഞ്ഞു: ഇതാ, ഞാന്‍ യിസ്രായീൽ ഔലാദുകളുടെ അടുക്കല്‍പോയി, നിങ്ങളുടെ ആബാഉമാരുടെ അള്ളാഹു സുബുഹാന തഅലാ എന്നെ നിങ്ങളുടെ ഖരീബിലേക്ക് മുർസലാക്കിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? 14അള്ളാഹു സുബുഹാന തഅലാ മൂസായോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. യിസ്രായീൽ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ ഖരീബിലേക്ക് മുർസലാക്കിരിക്കുന്നു. 15അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായീൽ മക്കളോടു നീ പറയുക: നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീൻ, ഇബ്രാഹീമിന്‍റെയും ഇഷഹാഖിന്‍റെയും യാഖൂബിന്‍റെയും അള്ളാഹു സുബുഹാന തഅലാ, എന്നെ നിങ്ങളുടെയടുത്തേക്ക് മുർസലാക്കിരിക്കുന്നു. ഇതാണ് അബദിയായി എന്‍റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം. 16നീ പോയി യിസ്രായീൽ ശൈഖുമാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീൻ, ഇബ്രാഹീമിന്‍റെയും ഇഷഹാഖിന്‍റെയും യാഖൂബിന്‍റെയും അള്ളാഹു സുബുഹാന തഅലാ, ളുഹൂറാക്കപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും മിസ്രുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു. 17നിങ്ങളെ മിസ്ർലെ കഷ്ടതകളില്‍ നിന്നു മോചിപ്പിച്ച്, കാനാന്യര്‍, ഹിത്യര്‍, അമൂര്യര്‍, ബിരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്, അസലും ലബനും ഫയ്ളാനാകുന്ന ദേശത്തേക്ക്, കൊണ്ടു പോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവര്‍ ഇത്വാഅത്ത് ചെയ്യും. 18യിസ്രായീൽ ശ്രേഷ്ഠന്‍മാരോടൊന്നിച്ച് നീ മിസ്ർലെ രാജാവിന്‍റെയടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ മഅബൂദായ റബ്ബുൽ ആലമീൻ ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നു ദിവസത്തെ യാത്രചെയ്ത്, സഹ്റായില്‍ ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം. 19കരുത്തുറ്റകരം കൊണ്ട് നിര്‍ബന്ധിച്ചാലല്ലാതെ മിസ്ർലെ മലിക്ക് നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറഫാണ്. 20ഞാന്‍ കൈനീട്ടി ഖുദ്റത്തുകൾ പ്രവര്‍ത്തിച്ച് മിസ്രിനെ ളർബും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്ക്കും. 21മിസ്ർകാരുടെ നള്റിൽ ഈ ഖൌമിനോടു ഞാന്‍ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല. 22ഓരോ ഹുറുമയും തന്‍റെ അയല്‍ക്കാരിയോടും തന്‍റെ ബൈത്തിൽ അതിഥിയായി പാര്‍ക്കുന്നവളോടും ഫിള്ളത്തും ദഹബും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു വാങ്ങണം. അവ നിങ്ങളുടെ പുത്രീപുത്രന്‍മാരെ അണിയിക്കണം. അങ്ങനെ നിങ്ങള്‍ ഈജിപ്തുകാരെ കൊള്ളയടിക്കണം.