സൂറ അൽ-ദുമ്മാ അർസൽനാ 32
മൂസായുടെ ഗിനാ
32 1സമാഉകളേ, ഇൻസ്വാത്തോടെ കേൾക്കുക, ഞാന്‍ സംസാരിക്കുന്നു; അർള് എന്റെ ഖൌൽ സംആക്കട്ടെ.
2എന്റെ നസ്വീഹത്ത്[a] 32.2 നസ്വീഹത്ത് - തഅലീം മക്വർത്തുള്ളിപോലെ പതിക്കട്ടെ; എന്റെ ഖൌൽ നദ പോലെ പൊഴിയട്ടെ; അവ കലഇന്‍മേല്‍ ഇളം മൃദുലമായ മത്വർ പോലെയും ഉശ്ബിൻ മേല്‍ വാബിൻ പോലെയും ആകട്ടെ.
3റബ്ബുൽ ആലമീന്റെ ഇസ്മ് ഞാന്‍ നിദാഅ് ചെയ്യും; നമ്മുടെ റബ്ബുൽ ആലമീന്റെ മജ്ദിനെ[b] 32.3 മജ്ദിനെ - അളമത്ത് പ്രകീര്‍ത്തിക്കുവിന്‍.
4റബ്ബുൽ ആലമീൻ സഖ്റാകുന്നു, അവിടുത്തെ അമൽ കാമിലും[c] 32.4 അമൽ കാമിലും - സ്വനീഅ് കാമിലും അവിടുത്തെ സബീലുകള്‍ അദ് ലോടുകൂടിയതുമാണ്. ജൌറില്ലാത്തവനും അമീനുമാണു മഅബൂദ്; അവിടുന്ന് ആദിലും [d] 32.4 ആദിലും - സ്വാലിഹും സിദ്ദീഖുമാണ്.
5അവിടുത്തെ മുന്‍പില്‍ അവര്‍ ഫസാദ് ചെയ്തു; അവര്‍ അവിടുത്തെ ഔലാതല്ലാതായി; അഅ് വജും മുൽതവിയുമായ ജീലാണ് അവരുടേത്.
6ഗബിയ്യും ഗയ്റു ഹകീമുമായ ഖൌമേ, ഇതോ റബ്ബുൽ ആലമീനു സമറത്ത്[e] 32.6 സമറത്ത് - ദസാഅ് ? അവിടുന്നല്ലയോ നിങ്ങളെ പടച്ച നിങ്ങളുടെ അബ്? നിങ്ങളുടെ അബും റാസിഖും അവിടുന്നല്ലയോ?
7കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ക്കുവിന്‍, ജീലുകളിലൂടെ[f] 32.7 ജീലുകളിലൂടെ - ദൌറുൽ ഫദൌറായി കടന്നുപോയ സിനീൻ അനുസ്മരിക്കുവിന്‍; അബുമാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. പ്രായം ചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചു തരും.
8അലിയ്യായവന്‍ ഉമ്മത്തുകള്‍ക്ക് അവരുടെ നസീബ് വീതിച്ചു കൊടുത്തപ്പോള്‍, ഇബ്നു ആദമിനെ[g] 32.8 ഇബ്നു ആദമിനെ - ബനൂ ആദമിനെ അവിടുന്ന് വേര്‍തിരിച്ചപ്പോള്‍ ബനൂ ഇസ്രായിലിന്റെ അദദനുസരിച്ച് അവിടുന്ന് ഉമ്മത്തുകള്‍ക്ക് അതിര്‍ത്തി ഫർളാക്കി.
9റബ്ബുൽ ആലമീന്റെ മിറാസ് അവിടുത്തെ ഖൌമാണ്[h] 32.9 മിറാസ് അവിടുത്തെ ഖൌമാണ് - ഖിസ്മത്ത് അവന്റെ ശഅ്ബാണ് , യഅ്ഖൂബ് അവിടുത്തെ നസീബിന്റെ ഹഖ് ലും.
10അവിടുന്ന് അവനെ സഹ്റായില്‍, മുസ്തൌഹിശുൽ ഖരിബായ സഹ്റായില്‍ കണ്ടെണ്ടത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വം പരിചരിച്ച് തന്റെ ഹദഖത്തു അയ്നായി സൂക്ഷിച്ചു.
11ഉശ്ശ് ചലിപ്പിക്കുകയും ഫറാഖിനു മുകളിൽ ചിറകടിക്കുകയും വിരിച്ച ജനാഹുകളില്‍ ഫറാഖിനെ വഹിക്കുകയും ചെയ്യുന്ന നസ്റിനെപ്പോലെ,
12അവനെ നയിച്ചതു റബ്ബുൽ ആലമീനാണ്; അന്യആലിഹത്തും അവനോടൊത്തുണ്ടായിരുന്നില്ല.
13അർളിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ റുകൂബ് ചെയ്യിച്ചു; ഹഖ്ലിലെ മഹ്സൂലുകള്‍[i] 32.13 മഹ്സൂലുകള്‍ - സമറുകൾ അവന്‍ ഒചീനിച്ച്; സഖ്റയില്‍നിന്നു അസലും സ്വവാൻ സഖ്റിൽ നിന്ന് സൈത്തും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു.
14ബഖർക്കൂട്ടത്തില്‍ നിന്നു സബദയും ഗനംപ്പറ്റങ്ങളില്‍ നിന്ന് ലബനും കിബാശിൽനിന്ന് ഖിറാഫിന്റെയും മുട്ടാടുകളുടെയും ബാശാന്‍ കാലിക്കൂട്ടത്തിന്റെയും തയ്സുകളുടെയും കൊഴുപ്പും ലുബ്ബുൽ ഹുബൂബും[j] 32.14 ഹുബൂബും - ഹിൻത്വയും നിനക്കു നല്‍കി. ഖാലിസായ അസ്വീറു ഇനബു നീ ശുർബ് ചെയ്തു.
15യശുറൂണ്‍ തടിച്ചു ശദീദീയി, ഷഹ്മ് വെച്ച് മിനുങ്ങി; അവന്‍ തന്നെ പടച്ച ഇലാഹിനെ ഉപേക്ഷിക്കുകയും തന്റെ നജാത്തിന്റെ[k] 32.15 നജാത്തിന്റെ - ഖലാസിന്റെ സഖ്റത്തിനെ പുച്ഛിച്ചു തള്ളുകയും ചെയ്തു.
16അന്യ ആലിഹത്തിനെക്കൊണ്ട് അവര്‍ അവിടുത്തെ ഹസദ് പിടിപ്പിച്ചു; അർജാസ് കൊണ്ടു ഗയ്ള് പിടിപ്പിച്ചു.
17മഅബൂദല്ലാത്ത ഔസാന് അവര്‍ ഖുർബാനിയര്‍പ്പിച്ചു; അവര്‍ അറിയുകയോ നിങ്ങളുടെ അബ്ബുമാർ ഖൌഫിലകപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഈ ആലിഹത്തുകൾ.
18നിനക്കു വിലാദത്ത് നല്‍കിയ സഖ്റത്തിനെ നീ മത്രൂക്കത്താക്കി; നിന്നെ ഇബ്ദാഅ് ചെയ്ത ഇലാഹിനെക്കുറിച്ച് നീ നാസിയായി.
19റബ്ബുൽ ആലമീൻ അതു കാണുകയും തന്റെ ഇബ്നത്ത് ഇബ്നുമാരുടെ ഇഗാളത്ത് നിമിത്തം അവരെ വെറുക്കുകയും ചെയ്തു.
20അവിടുന്ന് പറഞ്ഞു: അവരില്‍നിന്ന് എന്റെ വജ്ഹ് ഞാന്‍ മസ്തൂറാക്കും; അവര്‍ക്ക് എന്തു വാഖിആകുമെന്ന് എനിക്കു കാണണം; അവര്‍ മുഅവ്വജും ഖാഇനും ആയ ജീലാണ്.
21മഅബൂദല്ലാത്തതിനെക്കൊണ്ട് അവര്‍ എന്നില്‍ ഹസദ്[l] 32.21 ഹസദ് - കിബ്റ് ഉണര്‍ത്തി. കാദിബത്തായ ആലിഹത്തിനാൽ അവര്‍ എന്നെ ഗള്ബാനാക്കിച്ചു [m] 32.21 ഗള്ബാനാക്കിച്ചു - ഗയ്ള് പിടിപ്പിച്ചു ; അതിനാല്‍, ഖൌമല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ ഹസദ് ഉണര്‍ത്തും; സഫീഹുകളുടെ ഒരു ഖൌമിനെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
22എന്റെ ഗയ്ളില്‍ നിന്ന് നാർ ആളിക്കത്തിയുയരുന്നു; ഹാവിയ വരെയും അതു കത്തിയിറങ്ങും; അർളിനെയും അതിന്റെ മഹ്സൂലുകളെയും അതു വിഴുങ്ങുന്നു; ജബലുകളുടെ അസാസുകളെ അതു ഹർഖ് ചെയ്യുന്നു.
23അവരുടേമേല്‍ ഞാന്‍ ശർറ് കൂനകൂട്ടും; എന്റെ സിഹാം ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കും.
24ജൂഅ് അവരെ കാര്‍ന്നുതിന്നും; ഹർഖ് ചെയ്യുന്ന[n] 32.24 ഹർഖ് ചെയ്യുന്ന - ഹുമ്മയും ദാഉൻ സാമ്മും അവരെ വിഴുങ്ങും; അൻയാബുൽ വുഹൂശിനെയും സവാഹിഫുൽ അർളിനെയും ഞാന്‍ അവരുടെമേല്‍ അയയ്ക്കും.
25ഖാരിജിൽ സയ്ഫും ദാഖിലുൽ ഖുദൂറിൽ റുഅ്ബത്തും ഫതന്നെയും ഫതാത്തിനെയും, റാളിഇനെയും അശീബിനെയും ഒന്നുപോലെ ഹലാക്കാക്കും.
26അവരെ ഞാന്‍ സവായയിലേക്ക് തബ്ദീദ് ചെയ്തുകളയും, ഖൌമുകളുടെ ഇടയില്‍ നിന്ന് അവരുടെ ഓര്‍മപോലും തുടച്ചു നീക്കും എന്നു ഞാന്‍ പറയുമായിരുന്നു.
27എന്നാല്‍, അഅ്ദാഅ് ഇഗാളത്തോടെ പെരുമാറുകയും അൾദാദുകള്‍ കിബ്റിനാൽ സക്റാൻമാരായി, ഞങ്ങളുടെ യദ് വിജയിച്ചിരിക്കുന്നു, റബ്ബുൽ ആലമീനല്ല ഇതു ചെയ്തത് എന്നു പറയുകയും ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
28അദീമത്തുർറഅ്ആയ ഒരു ഖൌമാണവര്‍; ഹിക്മത്തും[o] 32.28 ഹിക്മത്തും - ബസ്വീറത്തും അവര്‍ക്കില്ല.
29ആഖിലുകളായിരുന്നെങ്കില്‍ അവര്‍ ഇതു ഫഹ്മാക്കുമായിരുന്നു; തങ്ങളുടെ ആഖിരത്തിനെപ്പറ്റി ചിന്തിക്കുമായിരുന്നു.
30ഇസ്രായീലിന്റെ മൽജഅ്[p] 32.30 മൽജഅ് - സഖ്ർ 31 വീണ്ടും - 37 അവരെ വിറ്റുകളയുകയും, റബ്ബുൽ ആലമീൻ അവരെ മത്റൂക്കാക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ അൽഫ് പേരെ ഇത്തിബാഅ് ചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? അശ്റത്തു ഉലൂഫുകളെ തുരത്താന്‍ രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?
31എന്തെന്നാല്‍, നമ്മുടെ തഅവ്വൂദ് പോലെയല്ല അവരുടെ തഅവ്വൂദ്; നമ്മുടെ അദുവ്വുകള്‍തന്നെ അതു സമ്മതിക്കും.
32അവരുടെ ഇനബ് സൂദൂമിലെയും ഗുമൂറായിലെയും ഹഖലുകളില്‍ വളരുന്നു. അതിന്റെ ഇനബ് സുമ്മാണ്; അനാഖീദ് മിറാറത്തും.
33അവരുടെ നബീദ് സആബീന്റെ സുമ്മാണ്; അസ്ലാലുൽ ഖാതിലുന്റെ കൊടിയ സുമ്മ്!
34ഈ കാര്യം എന്റെ അടുക്കൽ മക്നൂസല്ലേ? എന്റെ ഖസീനത്തുകളിലാക്കി മഖ്തൂമായി വച്ചിരിക്കുകയല്ലേ?
35അവരുടെ ഖദം വഴുതുമ്പോള്‍ നിഖ്മത്ത്[q] 32.35 നിഖ്മത്ത് - ഇൻതിഖാം43 ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്; അവരുടെ ഹലാക്കിന്റെ സമാൻ ഹാളിറായി, അവരുടെ മേല്‍ വാഖി ആകാനിരിക്കുന്ന ഹലാക്ക് സുർഅത്തിൽ അടുത്തുവരുന്നു.
36അവരുടെ ഖുവ്വത്ത് ളയീഫായെന്നും മുത്വ് ലഖോ മഹ്ജൂസോ ബാക്കിയായിട്ടില്ലെന്നും കണ്ട് റബ്ബുൽ ആലമീൻ തന്റെ ഖൌമിനു വേണ്ടി അദ്ൽ നടത്തും; തന്റെ അബീദിനോട് ശഫഖത്ത് കാണിക്കും.
37അവിടുന്നു ചോദിക്കും, അവരുടെ ആലിഹത്തെവിടെ? അവര്‍ മൽജഅ് പ്രാപിച്ച സഖ്റയെവിടെ?
38അവര്‍ അര്‍പ്പിച്ച ഖുർബാനികളുടെ ശഹ്മ് അക്ൽ ചെയ്യുകയും കാഴ്ചവച്ച നബീദ് കുടിക്കുകയും ചെയ്ത ആലിഹത്തെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ ഹിമായത്ത്!
39ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് മഅബൂദ്; ഞാനല്ലാതെ വേറെ മഅബൂദില്ല; ഖത്ൽ ചെയ്യുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്റെ യദില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.
40ഇതാ, ജന്നത്തിലേക്കു യദുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് അന ഇലൽ അബദ്.
41എന്റെ ബാരിഖായ സയ്ഫിനു ഞാൻ സുന്ന കൂട്ടും; ഖളാഅ് കൈയിലെടുക്കും; എന്റെ അഅ്ദാഇനുകളോടു ഞാന്‍ പക വീട്ടും; എന്നെ ബുഗ്ള് ചെയ്യുന്നവരോടു പകരം ചോദിക്കും.
42എന്റെ സിഹാം ദമ് കുടിച്ചു സക്റാനാകും, എന്റെ സയ്ഫ് ലഹ്മ് വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും സബായയുടെയും ദമ്; ഖവ്വാദുൽ അദുവിന്റെ റഅ്സുകളും.
43ഖൌമുകളേ, നിങ്ങള്‍ അവിടുത്തെ ഖൌമിനോടൊത്ത് ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന് തന്റെ അബ്ദുമാരുടെ ദമിന് നിഖ്മത്ത് ചെയ്യും; അൾദാദിനോടു ഇൻതിഖാം ചോദിക്കും; തന്റെ ഖൌമിന്റെ ബലദിൽ നിന്നു ജരീമത്തുകറ നീക്കിക്കളയും.
മൂസായുടെ അന്തിമോപദേശം
44ഖൌമുകൾ കേട്ടിരിക്കേ മൂസായും യൂസാആ ഇബ്ന് നൂനും ഒന്നിച്ച് ഈ നശീദ് ചൊല്ലി. 45ഇങ്ങനെ ഇസ്രായീല്‍ ഖൌമിനെ മുഖാത്വബ ചെയ്തതിനു ബഅ്ദായായി മൂസാ[r] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) പറഞ്ഞു: 46ഞാനിന്ന് നിങ്ങളോടു അംറ് ചെയ്തിരിക്കുന്ന ഈ ശറഇലെ ഓരോ കലിമത്തും ഇനായത്തോടെ ഹിഫാളത്ത് ചെയ്യാന്‍ നിങ്ങളുടെ ഔലാദുകളോട് അംറ് ചെയ്യുന്നതിനായി അവ ഖൽബിൽ സംഗ്രഹിക്കുവിന്‍. 47എന്തെന്നാല്‍, ഇതു നിസ്‌സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ഉർദൂനക്കരെ മിൽക്കാക്കാന്‍ പോകുന്ന ബലദിൽ ത്വൂലു സമാൻ വസിക്കുന്നത് ഈ സബബാലായിരിക്കും.
48അന്നു തന്നെ റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 49അരീഹായുടെ എതിര്‍ ജാനിബിൽ മുവാബു ബലദിലുള്ള അബറീം ജബൽനിരയിലെ നിബൂജബലില്‍ കയറി ഞാന്‍ ഇസ്രായീല്‍ നസ് ലുകൾക്ക് മീറാസായി നല്‍കുന്ന കാനാന്‍ ദൌല നീ കണ്ടുകൊള്ളുക. 50നിന്റെ അഖ് ഹാറൂൻ ഹൂര്‍ജബലില്‍വച്ചു മയ്യിത്താവുകയും തന്റെ ഖൌമിനോടു ചേരുകയും ചെയ്തതുപോലെ നീയും മരിച്ചു നിന്റെ ഖൌമിനോടു ചേരും. 51എന്തെന്നാല്‍, സിന്‍ സഹ്റായില്‍, കാദീശിലെ മെരീബാ മാഇനു ഖരീബായി ഇസ്രായീല്‍ ഖൌമിന്റെ മുന്‍പില്‍ വച്ചു നീ എന്നോട് ഖിയാനത്തോടെ പെരുമാറി; എന്റെ ഖുദ്ദൂസിയത്തിനു നീ ശഹാദത്ത് നല്‍കിയില്ല. 52ഇസ്രായീല്‍ ഖൌമിനു ഞാന്‍ നല്‍കുന്ന ആ ദൌല നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അവിടെ ദാഖിലാകുകയില്ല.