2 ശമൂവേൽ 5

שְׁמוּאֵל ב׳ (Shmuel Bet)

ദാവൂദ് ഇസ്രായീല്‍ ജമീഇന്റെയും മലിക്

5 1ഇസ്രായീല്‍ ഖബീലകൾ ഹിബ്രൂനില്‍ ദാവൂദിന്റെ അടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ നിന്റെ അള്മും ലഹ്മുമാണ്. 2ശാവുൽ ഞങ്ങളുടെ മലിക്കായിരുന്നപ്പോള്‍ പോലും നീയത്രേ ഇസ്രായീലിന്റെ ഖാഇദായത്. എന്റെ ഖൌമായ ഇസ്രായീലിനു നീ റാഇയും മാലികും ആയിരിക്കും എന്നു റബ്ബുൽ ആലമീൻ അരുളിച്ചെയ്തിട്ടുണ്ടല്ലോ. 3ഇസ്രായീലിലെ ശുയൂഖ് ഹിബ്രൂനില്‍ മലിക്കിന്റെ അടുത്തുവന്നു. ദാവൂദ് മലിക് അവിടെവച്ചു റബ്ബുൽ ആലമീന്റെ ഹള്റത്തിൽ അവരുമായി അഹ്ദ് ചെയ്തു. ഇസ്രായീലിന്റെ മലിക്കായി ദാവൂദിനെ അവര്‍ തഖ്ദീസ് ചെയ്തു. 4മുൽക്കേല്‍ക്കുമ്പോള്‍ ദാവൂദിന്റെ ഉമ്റ് സലാസൂന ആമായിരുന്നു. 5അവന്‍ അർബഊന സനത്ത് മുൽക് നടത്തി. ഹിബ്രൂനില്‍ ജൂദായെ സബ്ഉ സനത്തും സിത്ത് ശഹ്റും അവന്‍ മുൽക് നടത്തി; ഉർശലീമില്‍ ഇസ്രായീലിനെയും യൂദായെയും സലാസൂൻ വസലാസൂന സനത്തും.

6മലിക്കും ജുൻദും ഉർശലീമിലേക്ക് ജബൂസ്യര്‍ക്കെതിരേ ഖുറൂജായി. ദാവൂദിന് ഇവിടെ ദാഖിലാകാൻ കഴിയുകയില്ല എന്നു വിചാരിച്ച് അവര്‍ അവനോടു പറഞ്ഞു: നിനക്കിവിടെ ദാഖിലാകാനാവില്ല. നിന്നെ മൻഅ് ചെയ്യാൻ അഅ്മയും അഅ്ജറും കാഫി. 7ദാവൂദ് സീയൂന്‍ഖൽഹ അഖ്ദാക്കുകതന്നെ ചെയ്തു. ദാവൂദിന്റെ മദീന എന്ന് അത് മശ്ഹൂറാകുന്നു. 8അന്നു ദാവൂദ് പറഞ്ഞു: ജബൂസ്യരെ കത്ൽ ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ ഖനാത്തില്‍ക്കൂടെ ദാഖിലായി ചെല്ലട്ടെ. ദാവൂദ് മക്റൂഹായി കാണുന്ന അഅ്ജറിനെയും അഅ്മയെയും ആക്രമിക്കട്ടെ. അങ്ങനെ അഅ്മയും അഅ്ജറും ബൈത്തില്‍ ദാഖിലാകരുത് എന്ന ചൊല്ലുണ്ടായി. 9ദാവൂദ് ഖൽഅയില്‍ താമസമാക്കി; അതിന് ദാവൂദിന്റെ മദീന എന്നു പേരിട്ടു; ദാവൂദ് മദീനയെ മില്ലോ മുതല്‍ ഉള്ളിലേക്കു ചുറ്റും പടുത്തുയര്‍ത്തി. 10ദാവൂദ് ഫൌഖിൽ അലാ ഫൌഖ് റജാഹത്ത് നേടി. ജുൻദുകളുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ അവനോടുകൂടെ ഉണ്ടായിരുന്നു.

11ടയിര്‍ മലിക്കായ ഹീരാം ദാവൂദിന്റെ അടുക്കലേക്കു മുർസലുകളെ അയച്ചു. മരപ്പണിക്കാരെയും കല്‍പണിക്കാരെയും അവരോടൊപ്പം ദേവദാരുവും അവന്‍ അയച്ചു. അവര്‍ ദാവൂദിനു ഖസ്ർ ബിനാഅ് പണിതു കൊടുത്തു. 12റബ്ബുൽ ആലമീൻ ഇസ്രായീലിന്റെ മുലൂകിയത്ത് തന്നില്‍ സാബിത്താക്കിയെന്നും അവിടുത്തെ ഖൌമായ ഇസ്രായീലിനു വേണ്ടി തന്റെ മുലൂകിയത്ത് അവിടുന്ന് ഉന്നതമാക്കിയെന്നും ദാവൂദ് ഫഹ്മാക്കി.

13ഹിബ്രൂനില്‍ നിന്നു വന്നതിനു ശേഷം ദാവൂദ് ഉർശലീമില്‍ നിന്ന് കൂടുതല്‍ ളർറത്തുകളെയും സൌജത്ത്മാരെയും ഖുബൂലാക്കി. അവനു കൂടുതല്‍ ഇബ്നത്തിബ്ൻമാര്‍ മൌലൂദാവുകയും ചെയ്തു. 14ഉർശലീമില്‍ വച്ച് അവനു മൌലൂദായവര്‍ ഇവരാണ്: ശമ്മൂവ, ശൂബാബ്, നാസാന്‍, സുലൈമാന്‍, 15ഇബ് ഹാര്‍, ഇലിശുവ, നഫജ്, ജാഫിയ, 16എലിഷാമ, ഇലിയാദ, ഇലിഫലത്ത്.

ഫലസ്തീനികളെ ഗലബാക്കുന്നു

17ഇസ്രായീലിന്റെ മലിക്കായി ദാവൂദ് തഖ്ദീസ് ചെയ്യപ്പെട്ടുവെന്നു സംആയപ്പോള്‍ ഫലസ്തീനികൾ അവനെതിരേ ഖുറൂജായി. അതു കേട്ട് ദാവൂദ് കൽഅത്തിനുള്ളില്‍ മൽജആയി. 18ഫലസ്തീനികൾ റഫായിം വാദിയിൽ നാസിലായി. 19ദാവൂദ് റബ്ബുൽ ആലമീനോട് സുആലാക്കി: ഫലസ്തീനികൾക്കെതിരേ ഞാന്‍ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ യദില്‍ ഏല്‍പിച്ചുതരുമോ? പുറപ്പെടുക, ഫലസ്തീനികളെ ബിത്തഅ്കീദ് ഞാന്‍ നിന്റെ യദില്‍ ഏല്‍പിക്കും. റബ്ബുൽ ആലമീൻ ദാവൂദിനോട് അരുളിച്ചെയ്തു. 20ദാവൂദ് ബാല്‍ബെരാസിമില്‍വച്ച് അവരെ ഗലബാക്കി. ശല്ലാൽ പാലെ റബ്ബുൽ ആലമീൻ എന്റെ അദുവ്വുകളെ എന്റെ അമാമിൽ ചിതറിച്ചു എന്ന് അവന്‍ പറഞ്ഞു. അതുകൊണ്ട്, ആ മകാനിന് ബാല്‍ബെരാസിം എന്നുപേരുണ്ടായി. 21ഫലസ്തീനികൾ തങ്ങളുടെ സ്വനമുകള്‍ അവിടെ മത്റൂക്കാക്കി. ദാവൂദും അന്നാസും അവ എടുത്തുകൊണ്ടുപോയി.

22ഫലസ്തീനികൾ വീണ്ടും വന്നു റഫായിം വാദിയിൽ നാസിലായി. 23ദാവൂദ് റബ്ബുൽ ആലമീനോട് സുആലാക്കിയപ്പോള്‍ അവിടുന്ന് അരുളിചെയ്തു: നീ നേരേ ചെന്ന് ആക്രമിക്കരുത്. വളഞ്ഞുചെന്ന് ബൽസാ ശജറകള്‍ക്കെതിരേ വച്ച് ഖൽഫില്‍ക്കൂടെ ആക്രമിക്കുക. 24ബൽസാ വൃക്ഷങ്ങള്‍ക്കു ഫൌഖിൽ അണിനീങ്ങുന്ന സൌത്ത് കേള്‍ക്കുമ്പോള്‍ കടന്നാക്രമിക്കുക. ഫലിസ്തീനികളുടെ ജുന്ദിനെ ഹലാക്കാക്കിക്കളയാന്‍ റബ്ബുൽ ആലമീൻ അംറ് ചെയ്തതുപോലെ ദാവൂദ് ചെയ്തു. 25ജീബാ മുതല്‍ ജീസര്‍വരെ ഫലസ്തീനികളെ തുരത്തി.