2 ശമൂവേൽ 21

שְׁמוּאֵל ב׳ (Shmuel Bet)

ജിബയൂന്‍കാരുടെ സഅ്ർ

21 1ദാവൂദിന്റെ മുലൂക്കിയത്തിൽ സലാസു സിനീൻ തുടര്‍ച്ചയായി മജാഅത്തുണ്ടായി. ദാവൂദ് റബ്ബുൽ ആലമീനോട് സുആലാക്കി: അവിടുന്ന് അരുളിച്ചെയ്തു: സാവൂൽ ജിബയൂന്‍കാരെ ഖത് ലാക്കിയതുകൊണ്ട് അവന്റെയും ഉസ്രത്തിന്റെയും മേൽ ദിമാ ജരീമയുണ്ട്. 2അതുകൊണ്ട്, മലിക്ക് ജിബയൂന്‍കാരെ നിദാ ചെയ്തു. ജിബയൂന്‍കാര്‍ ഇസ്രായേല്യരല്ല; അമൂര്യരുടെ ഒരു ചെറുവിഭാഗം ആയിരുന്നു. അവരെ ഉപദ്രവിക്കുകയില്ലെന്ന് ഇസ്രായീല്യര്‍ ഖസം ചെയ്തിരുന്നുവെങ്കിലും ഇസ്രായീലിനെയും യൂദായെയും കുറിച്ചുള്ള ഗയ്റത്തിൽ സാവൂൽ അവരെ ഹലാക്കാക്കാന്‍ ശ്രമിച്ചിരുന്നു. 3ദാവൂദ് ജിബയൂന്‍കാരോടു സുആലാക്കി: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണം? നിങ്ങള്‍ റബ്ബുൽ ആലമീന്റെ ഹഖിനെ മുബാറക്കാക്കേണ്ടതിന് നിങ്ങളോടു ചെയ്ത ഉപദ്രവങ്ങള്‍ക്കു ഞാന്‍ എന്തു ഹല്ല് ചെയ്യണം? 4ജിബയൂന്‍കാര്‍ ഇജാബ നല്‍കി: സാവൂലും ഉസ്രത്തുമായുള്ള ഞങ്ങളുടെ ബാൽ ഫിള്ളത്തും ദഹബും കൊണ്ടു തീരുന്നതല്ല. ഇസ്രായീലില്‍ ആരെയെങ്കിലും ഖത്ൽ ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദാവൂദ് സുആലാക്കി: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങള്‍ പറയുന്നത്? 5അവര്‍ പറഞ്ഞു: ഇസ്രായീല്‍ ദേശത്തെങ്ങും ഞങ്ങള്‍ക്കിടമുണ്ടാകാതിരിക്കേണ്ടതിനു അംദൻ ഞങ്ങളെ ഹലാക്കാക്കിയവനുണ്ടല്ലോ, 6അവന്റെ വലദുമാരില്‍ ഏഴുപേരെ ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുക. റബ്ബുൽ ആലമീന്റെ ജബലായ ജിബയൂനില്‍ അവിടുത്തെ അമാമിൽ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ. മലിക്ക് പറഞ്ഞു: ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരാം.

7എന്നാല്‍, സാവൂലിന്റെ ഇബ്ൻ യൂനാസാനുമായി റബ്ബിന്റെ ഇസ്മിൽ ചെയ്തിരുന്ന അഹ്ദ് നിമിത്തം ദാവൂദ് സാവൂലിന്റെ ഇബ്നായ യൂനാസാന്റെ ഇബ്ൻ മെഫിബൂശത്തിനെ ഒഴിവാക്കി. 8അയായുടെ ബിൻത് റിസ്പായില്‍ സാവൂലിനു മൌലൂദായ അര്‍മ്മൂനി, മെഫിബൂശിത്ത് എന്നീ ഇബ്ന്‍മാരെയും മിഹൂലായിലെ ബര്‍സില്ലായുടെ ഇബ്നായ അദ്രിയീലിന് സാവൂലിന്റെ ബിൻത് മീരബില്‍ മൌലൂദായ അഞ്ചു ഇബ്ന്‍മാരെയും മലിക്ക് പിടികൂടി. 9ജിബയൂന്‍കാര്‍ക്ക് അവരെ ഏല്‍പിച്ചുകൊടുത്തു. അവര്‍ അവരെ റബ്ബുൽ ആലമീന്റെ അമാമിൽ ജബലില്‍വച്ച് തൂക്കിലിട്ടു. അങ്ങനെ അവര്‍ ഏഴുപേരും ഒരുമിച്ചു മയ്യിത്തായി. ശഈർ ഹസ്വാദിന്റെ ബദ്ഇലാണ് അവരെ ഖത്ൽ ചെയ്തത്.

10അനന്തരം, അയായുടെ ബിൻത് റിസ്ഫാ സഖ്റത്തുമേല്‍ ചാക്കുവിരിച്ച്, ഹസ്വാദുകാലത്തിന്റെ അവ്വൽ മുതല്‍ മത്വർകാലം വരെ അവിടെ കിടന്നു. നഹാറിൽ ത്വയ്റുകളെയും ലയ് ലിൽ വുഹൂശുകളെയും മയ്യിത്തുകളില്‍ നിന്ന് അവള്‍ ആട്ടിയോടിച്ചു. 11അയായുടെ ബിൻതും സാവൂലിന്റെ ളർറത്തുമായ റിസ്പായുടെ പ്രവൃത്തി ദാവൂദ് കേട്ടു. 12അവന്‍ ചെന്ന്‌ യാബീശ്ജിലയാദിലെ ആളുകളില്‍നിന്ന് സാവൂലിന്റെയും ഇബ്ൻ യൂനാസാന്റെയും അള്മുകൾ എടുത്തു. ജില്‍ബൂവയില്‍വച്ച് സാവൂലിനെ കൊന്നതിനുശേഷം അവരുടെ മയ്യിത്തുകള്‍ ഫലസ്തീനികൾ ബത്ശാനിലെ പൊതുവീഥിയില്‍ തൂക്കിയിട്ടിരുന്നു. യാബീശ്ജിലയാദുകാര്‍ സറഖത്താക്കി കൊണ്ടുപോയി. 13ദാവൂദ് സാവൂലിന്റെയും 14ഇബ്ൻ യൂനാസാന്റെയും തൂക്കിക്കൊല്ലപ്പെട്ടവരുടെയും അള്മുകൾ ബിൻയാമിൻ അർളിൽ സീലയില്‍ സാവൂലിന്റെ അബ്ബയായ കീശിന്റെ ലഹ്ദിൽ മറമാടി. മലിക്ക് അംറാക്കിയതുപോലെ അവര്‍ചെയ്തു. പിന്നെ ബലദിനുവേണ്ടിയുള്ള അവരുടെ ദുആ ഇലാഹ് കേട്ടു.

ദാവൂദിന്റെ ജിഹാദികള്‍

15ഫലസ്തീനികളും ഇസ്രായീല്യരുമായി വീണ്ടും ഹർബ് ഉണ്ടായി. ദാവൂദ് ജുന്ദുകളുമായിച്ചെന്ന് ഫലസ്തീനികളോടു ഹർബ് ചെയ്തു; അവന്‍ തളര്‍ന്നു. 16ഇഫ്രീത്തുമാരുടെ വംശത്തില്‍പ്പെട്ട ഇശ്ബിബനൂബ് ദാവൂദിനെ കൊല്ലാമെന്നു വിചാരിച്ചു. അവന്റെ ഖസഫ് കൊണ്ടുള്ള റുംഹിനു മുന്നൂറു ഷെക്കല്‍ വസ്നുണ്ടായിരുന്നു. അവന്‍ അരയില്‍ പുതിയ സയ്ഫ് ധരിച്ചിരുന്നു. 17എന്നാല്‍, സിറൂയയുടെ ഇബ്ൻ അബിശായി ദാവൂദിന്റെ മുസായിദ ചെയ്യാനെത്തി. അവനെ ളർബാക്കിവീഴ്ത്തി ഖത് ലാക്കികളഞ്ഞു. ഇസ്രായീലിന്റെ സിറാജ് അണയാതിരിക്കേണ്ടതിന്, അങ്ങ് ഞങ്ങളോടുകൂടെ ഹർബിനു പോരരുതെന്നു പറഞ്ഞു ജുനൂദുകള്‍ ദാവൂദിനെക്കൊണ്ടു ഖസം ചെയ്യിച്ചു.

18അതിനുശേഷം ജൂബില്‍വച്ച് ഫലസ്തീനികളുമായി വീണ്ടും ഹർബുണ്ടായി. അപ്പോള്‍ ഹുഷാത്യനായ സിബെക്കായി ഇഫ്രീത്തുമാരുടെ വംശത്തില്‍പ്പെട്ട സാഫിനെ ഖത് ലാക്കി. 19ജൂബില്‍വച്ചു ഫലസ്തീനികളുമായുണ്ടായ മറ്റൊരു ജിഹാദില്‍ ബൈത്‌ലെഹംകാരനായ യാറെഊറെജിമിന്റെ ഇബ്ന് ഇല്‍ഹാനാന്‍ ജിത്യനായ ജാലൂത്തിനെ ഖത് ലാക്കി കളഞ്ഞു. അവന്റെ റുംഹിന്റെ ഖനാത്ത് നസ്സാജുകാരന്റെ നൌൽ പോലെയായിരുന്നു. 20ജത്തില്‍വച്ചും ഒരു ഹർബുണ്ടായി. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു. അവന്റെ അയ്ദിഅർജലുകള്‍ക്ക് സിത്ത് സിത്ത് വീതം ഇരുപത്തിനാലു ഇസ്ബഉകള്‍ ഉണ്ടായിരുന്നു. അവനും ഇഫ്രീത്തുമാരുടെ നസ് ലുകളിലൊരുവനായിരുന്നു. 21അവന്‍ ഇസ്രായീലിനെ മലാമത്താക്കിയപ്പോള്‍ ദാവൂദിന്റെ അഖുവായ ശിമയിയുടെ ഇബ്ൻ യൂനാസാന്‍ അവനെ വധിച്ചു. 22ഇവര്‍ നാലുപേരും ജത്തിലെ ഇഫ്രീത്തുമാരുടെ നസ് ലുകളില്‍പ്പെട്ടവരായിരുന്നു. ദാവൂദും സഹാബിമാരും അവരെ ഹലാക്കാക്കി.