1 തിസൈലോനിക്കൈ 4  

Πρὸς Θεσσαλονικεῖς Αʹ (Pros Thessalonikeis A)

മർളിയത്തായ ഹയാത്ത്

4 1ഇഖ് വാനീങ്ങളേ, ആഖിറായി ഞങ്ങള്‍ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ നിങ്ങളോട് സുആലാക്കുകയും ത്വലബാക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും അള്ളാഹുവിനെ ഇർളാഅ് ചെയ്യേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു തഅല്ലുമാക്കി; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതു പോലെ അക്സറ അക്സറായി ഇസ്ദിയാദാകുവിൻ. 2റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഇസ്മിൽ ഞങ്ങള്‍ ഏതെല്ലാം ഒസ്യത്തുകളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം. 3നിങ്ങളുടെ ഖദാസത്താണ്;അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ ഇറാദത്ത് വോക്കുന്നത്-സിനായിൽ നിന്നു നിങ്ങള്‍ മുംതനി ആയി നിൽക്കണം; 4നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ ഖദാസത്തിലും കറാമത്തിലും ഹിഫാളത്ത് ചെയ്യേണ്ടതെങ്ങനെയെന്ന് അറഫാവണം[c] 4.4 അറഫാവണം - മഅ് രിഫത്തുണ്ചാവണം ; 5അള്ളാഹുവിനെക്കുറിട്ടുള്ള മഅ് രിഫത്തില്ലാത്ത ഉമ്മത്തുകളെപ്പോലെ ശഹ് വത്തുകള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; 6ഈ മൌളൂഇൽ നിങ്ങള്‍ ളലാലത്തിലാവുകയോ അഖുവിന്റെ ഖിയാനത്തിലാക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും ശഹാദത്ത് നൽകുകയും ചെയ്തിട്ടുള്ളതു പോലെ, ഇക്കാര്യങ്ങളിലെല്ലാം നിഖ്മത്ത് ചെയ്യുന്നവനാണ് റബ്ബുൽ ആലമീൻ. 7നജസിലേക്കല്ല, ഖുദ്ദൂസിയത്തിലേക്കാണ് അള്ളാഹു സുബുഹാന വതഅലാ നമ്മെ വിളിച്ചിരിക്കുന്നത്. 8അതിനാല്‍, ഈ ഉമൂർ ഇഅ്റാളാക്കുന്നവന്‍ ബശറിനെയല്ല, റൂഹുൽ ഖുദ്ധൂസിനെ നിങ്ങള്‍ക്കു നല്‍കുന്ന മഅ്ബൂദ് അള്ളാഹുവിനെയാണ് ഇഅ്ളാറാക്കുന്നത്.

9ഇഖ് വാനീങ്ങൾക്കിടയിലുണ്ടാകേണ്ട മഹബത്തിനെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല. കാരണം, പരസ്പരം മഹബത്ത് വെക്കണമെന്നു അള്ളാഹു തന്നെ നിങ്ങൾക്ക് തഅലീം തന്നിട്ടുള്ളതാണ്. 10ബിത്തഅ്കീദ്, മക്കെദൂനിയ മുഴുവനിലുമുള്ള ഇഖ് വാനീങ്ങളോടു നിങ്ങള്‍ മഹബത്തോടെ വര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഇഖ് വാനീങ്ങളേ, ഞങ്ങള്‍ തഅ് ലീമാത്ത് ചെയ്യുന്നു, ഹുബ്ബില്‍ അക്സർ അക്സർ ഇസ്ദിയാദുള്ളവരാകുവിൻ. 11ഹാദിഊനായി ജീവിക്കാന്‍ തശ്മീറാക്കുവിന്‍. സ്വന്തം ഉമൂറിൽ മുമാരിസൂനാകുവിന്‍. സ്വന്തം യദ്കൊണ്ട് ശുഗ്ൽ ചെയ്യുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ. 12ഇപ്രകാരം ജീവിച്ചാല്‍ ഗയ്റിനു മുമ്പില്‍ നിങ്ങള്‍ ശറഫുള്ളവരാകും. ഒന്നിനും നിങ്ങള്‍ക്കു ഗയ്റിൽ ഹാജത്ത് വേണ്ടി വരികയില്ല.

റബ്ബുൽ ആലമീന്റെ മജീഉം മൌത്തായവരുടെ ബഅ്സും

13ഇഖ് വാനീങ്ങളേ, റജായില്ലാത്ത ഗയ്ർ ചെയ്യുന്നതു പോലെ നിങ്ങള്‍ മഹ്സൂനുകളാകാതിരിക്കാന്‍, ഖബറടക്കപ്പെട്ടവരെപ്പറ്റി നിങ്ങള്‍ക്ക് ഇൽമുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 14ഖുർബാനുള്ള ഈസാ അൽ മസീഹ് മയ്യിത്താവുകയും മർറത്തൻ ഉഖ്റാ മബ്ഊസാവുകയും ചെയ്തു എന്നു നാം ഈമാൻകൊള്ളുന്നതു പോലെ, ഖുർബാനുള്ള ഈസാ അൽ മസീഹില്‍ ഖബറടക്കപ്പെട്ടവരെ മഅ്ബൂദ് അവനോടുകൂടെ മബ്ഊസാക്കും. 15റബ്ബുൽ ആലമീന്റെ മജീഉ വരെ നമ്മില്‍ ഹയാത്തോടെയിരിക്കുന്നവര്‍ ഖബറടക്കപ്പെട്ടവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു റബ്ബുൽ ആലമീന്റെ കലിമത്തിനെ അസാസാക്കി ഞങ്ങള്‍ പറയുന്നു. 16എന്തെന്നാല്‍, സുൽത്വാൻ സംപൂര്‍ണമായ അംറിന്റെ കലിമത്ത് സംആക്കുകയും മുഹിമ്മായ മലഖിന്റെ സൌത്ത് ഉയരുകയും റബ്ബുൽ ആലമീന്റെ സൂറെന്ന കാഹളത്തിലെ ഊത്ത് മുഴങ്ങുകയും ചെയ്യുമ്പോള്‍, റബ്ബുൽ ആലമീൻ ജന്നത്തില്‍ നിന്ന് നാസിലായി വരുകയും ഈസാ അൽ മസീഹില്‍ മൌത്തായവര്‍ മർറത്തൽ ഊലാ ബഅ്സ് ചെയ്യപ്പെകയും ചെയ്യും. 17അപ്പോള്‍ ഹയാത്തുള്ളവരായി നമ്മില്‍ ബാക്കിയാകുന്നവര്‍ സമാഇൽ റബ്ബുൽ ആലമീനെ ഇസ്തിഖ്ബാൽ ചെയ്യാനായി അവരോടൊപ്പം സഹാബുകളില്‍ ഹംല് ചെയ്യപ്പെടും. അങ്ങനെ നാം ദാഇമായി റബ്ബിനോടു കൂടെ ആയിരിക്കുകയും ചെയ്യും. 18അതിനാല്‍, ഈ കലാമുകളാല്‍ നിങ്ങള്‍ പരസ്പരം തഅ്സിയത്ത് ചെയ്യുവിന്‍.


Footnotes