1 ശംവീൽ 30

שְׁמוּאֵל א׳ (Shmuel Alef)

അമലീക്യരുമായി ജിഹാദ്

30 1ദാവൂദും സഹാബികളും മൂന്നാംദിവസം സിക്‌ലാജിലെത്തിയപ്പോഴെക്കും അമലീക്യര്‍ ജനൂബും[a] 30.1 ജനൂബും - നെജബ് സിക്‌ലാജും ആക്രമിച്ചു കഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാജു പിടിച്ചടക്കി ഇഹ്റാക്കിനിരയാക്കി. 2നിസാഇനെയും പ്രായമൊന്നും നോക്കാതെ മറ്റുള്ളവരെയും അസീറുകാരായി പിടിച്ചുകൊണ്ടുപോയി. ആരെയും കൊന്നില്ല. 3ദാവൂദും സഹാബികളും മദീനത്തിലെത്തിയപ്പോള്‍ അത് ഇഹ്റാക്കിനിരയായതായും തങ്ങളുടെ സൌജത്ത്മാരെയും ബിൻത് ഇബ്നുമാരെയും അബ്ദുകളും അമത്തുകളുമായി പിടിച്ചുകൊണ്ടു പോയതായും കണ്ടു. 4ദാവൂദും സഹാബികളും ളഈഫാകുന്നതു വരെ ബുകാഇലായി. 5ദാവൂദിന്റെ സൌജത്തുമാരായ ജസ്രീല്‍ക്കാരി അഹിനൂവാനും നാബാലിന്റെ അറാമിൽ കാര്‍മലില്‍നിന്നുള്ള അബിജായിലും അസീറുകാരായി പിടിക്കപ്പെട്ടിരുന്നു. 6ദാവൂദ് ശദീദായ നിലയിൽ ഹസീനായി. തങ്ങളുടെ ബിൻതിബ്ൻമാരെയോര്‍ത്തു ശദീദായ ളീഖുണ്ടായതുകൊണ്ട് അവനെ ഹജറെറിയണമെന്ന് ഖോമ് പറഞ്ഞു. എന്നാല്‍, അവന്‍ തന്റെ മഅ്ബൂദായ റബ്ബുൽ ആലമീനിൽ തഅവ്വൂദ്[b] 30.6 തഅവ്വൂദ് - മൽജഅ് വച്ചു.

7ദാവൂദ് അഹിമലെക്കിന്റെ ഇബ്നും ഇമാമുമായ അബിയാസറിനോട് പറഞ്ഞു: ഇഫൂദ് എന്റെയടുക്കല്‍ കൊണ്ടുവരുക. അബിയാസര്‍ അതു കൊണ്ടുവന്നു. 8ദാവൂദ് റബ്ബുൽ ആലമീനോട് സുആലാക്കി: ഞാന്‍ മുഖർരിബുകളെ[c] 30.8 മുഖർരിബുകളെ - സാരിഖുകളെ തബഅ് ചെയ്യണമോ? ഞാനവരെ പിടികൂടുമോ? റബ്ബുൽ ആലമീൻ അരുളിച്ചെയ്തു: തബഅ് ചെയ്യുക; ബിത്തഅ്കീദ് നീ അവരെ പിടികൂടി സകലരെയും സലാമത്താക്കും. 9ദാവൂദ് തന്റെ അറുനൂറ് സഹാബിമാരോടുംകൂടെ ബസൂര്‍ ജദ് വലിനടുത്തെത്തി. കുറേപ്പേര്‍ അവിടെ തങ്ങി. 10ദാവൂദ് നാനൂറു പേരോടൊത്തു മുന്നേറി. ഇരുനൂറുപേര്‍ തഅ്ബാനായി അവശരായി ബസൂര്‍ ജദ് വൽ കടക്കാനാവാതെ അവിടെ തങ്ങി.

11അവര്‍ ഒരു മിസ്രുകാരനെ വെളിമ്പ്രദേശത്തു കണ്ടു. അവനെ ദാവൂദിന്റെയടുക്കല്‍ കൊണ്ടു വന്നു. അവര്‍ കൊടുത്ത ഖുബ്ബൂസ് അവന്‍ അക്ൽ ചെയ്തു. 12കുടിക്കാന്‍ മാഉം തീൻ പഴം കൊണ്ടുള്ള ഒരു കസ്രത്ത്[d] 30.12 കസ്രത്ത് - ഖിത്അത്ത് അടയും രണ്ടുകുല ഉണക്ക മുന്തിരിയും അവനു കൊടുത്തു. ഒജീനിച്ചു കഴിഞ്ഞപ്പോള്‍ അവന് ഉണര്‍വുണ്ടായി. മൂന്നു ലയ് ലും നഹാറും അവന്‍ ഒന്നും ഒചീനിക്കുകയോ ശുർബുകയോ ചെയ്തിട്ടില്ലായിരുന്നു. 13ദാവൂദ് അവനോടു ചോദിച്ചു: നീ ആരാണ്? എവിടെനിന്നു വരുന്നു? അവന്‍ ഇജാബ ചെയ്തു: ഒരു അമലീക്യന്റെ ആമിലായ മിസ്രുകാരനാണ് ഞാന്‍. മൂന്നു ദിവസംമുന്‍പ് എനിക്കൊരു മറള് പിടിപെട്ടതിനാല്‍ സയ്യിദ് എന്നെ മത്റൂക്കാക്കി. 14ഞങ്ങള്‍ ക്രീത്യരുടെ ജനൂബ് ഭാഗവും ആക്രമിച്ചു. സിക്‌ലാജ് തീവച്ചു ഹലാക്കാക്കി. 15ദാവൂദ് അവനോടു ചോദിച്ചു: ആ ജമാഅത്തിന്റെയടുക്കലേക്കു നിനക്ക് എന്നെ കൊണ്ടുപോകാമോ? അവന്‍ പറഞ്ഞു: അങ്ങ് എന്നെ ഖത്ൽ ചെയ്യുകയില്ലെന്നും എന്റെ സയ്യിദിന്റെ യദില്‍ എന്നെ ഏല്‍പിക്കുകയില്ലെന്നും ഇലാഹി നാമത്തില്‍ ഖസം ചെയ്താല്‍ ഞാന്‍ അങ്ങയെ ആ ജമാഅത്തിന്റെയടുക്കല്‍ എത്തിക്കാം.

16അവന്‍ ദാവൂദിനെ കൂട്ടിക്കൊണ്ടു ചെല്ലുമ്പോള്‍ അവര്‍ അക് ലാക്കിയും ശുർബിയും റഖ്സ് ചെയ്തും ആ ദൌലയിലെല്ലാം അമഹ് ചെയ്യുകയായിരുന്നു. അവര്‍ ഫലസ്തീനികളുടെ ദൌലയിൽ നിന്നും യൂദായുടെ ദൌലയിൽ നിന്നും കസീറായി ഗനീമത്ത് മുതലുകൾ തട്ടിയെടുത്തിരുന്നു. 17അന്നു ഗുറൂബ് മുതല്‍ പിറ്റെന്നാള്‍ മഗ്രിബിന്റെ വക്ത് വരെ ദാവൂദ് അവരെ കൊന്നൊടുക്കി. ജമലുകളുടെമേല്‍ കയറി ഓടിപ്പോയ നാനൂറുപേരൊഴികെ മറ്റാരും സലാമത്തായില്ല. 18അമലീക്യര്‍ തട്ടിയെടുത്തതെല്ലാം ദാവൂദ് വീണ്ടെടുത്തു; തന്റെ രണ്ടു സൌജത്ത്മാരെയും സലാമത്താക്കി. 19അവര്‍ സറഖത്ത് ചെയ്തതൊന്നും, ഇബ്ന്‍മാരോ ബിൻതുമാരോ, സഗീറോ കബീറോ ആയ മറ്റു വസ്തുക്കളോ ദാവൂദിനു നഷ്ടപ്പെട്ടില്ല; 20അവന്‍ കുല്ലും വീണ്ടെടുത്തു. ആടുമാടുകളെയെല്ലാം അവന്‍ മുന്‍പില്‍ വിട്ടു. ഇവ ദാവൂദിന്റെ ഗനീമത്ത് മുതലുകൾ എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.

21തന്റെ കൂടെപ്പോരാന്‍ സാധിക്കാതെ തഅ്ബാനായി അവശരായി ബസൂര്‍ ജദ് വലിനടുത്ത് താമസിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കലേക്ക് ദാവൂദ് ചെന്നു. അവര്‍ അവനെയും അവന്റെ കൂടെപ്പോയിരുന്നവരെയും മുലാഖാത്ത്[e] 30.21 മുലാഖാത്ത് - ഇസ്തിഖ്ബാൽ ചെയ്യാൻ ഇറങ്ങിച്ചെന്നു. ദാവൂദ് അടുത്തുചെന്ന് അവരെ തഹിയ്യത്ത് ചെയ്തു. 22ദാവൂദിനോടൊപ്പം പോയിരുന്നവരില്‍ ശിറാറും റദാഇലുമായവര്‍ പറഞ്ഞു: അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍ , നാം ഫിദാ ചെയ്ത ഗനീമത്ത് മുതലുകളില്‍ ഒന്നും അവര്‍ക്കു കൊടുക്കരുത്. ഓരോരുത്തനും സൌജത്തിനെയും ബനൂനെയും[f] 30.22 ബനൂനെയും - ഔലാദുകളെയും കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളട്ടെ. 23അപ്പോള്‍ ദാവൂദ് പറഞ്ഞു: അഖുമാരേ, നിങ്ങള്‍ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ അദുവ്വുകളില്‍നിന്നു നമ്മെ സലാമത്താക്കി അവരെ നമ്മുടെ യദില്‍ ഏല്‍പിച്ചു തന്ന റബ്ബുൽ ആലമീന്റെ അതാഉകളാണിവ. 24ഇക്കാര്യത്തില്‍ നിങ്ങളുടെ ഖൌൽ ആരു കേള്‍ക്കും? ഹർബിനു പോകുന്നവന്റെയും ഭാണ്‍ഡം സൂക്ഷിക്കുന്നവന്റെയും മീറാസ് സമമായിരിക്കണം. 25അന്നുമുതല്‍ ഇന്നുവരെ ഇസ്രായീലില്‍ ഇതൊരു ശിർഅത്തും മിൻഹാജുമായിത്തീര്‍ന്നു.

26ദാവൂദ് സിക്‌ലാജിലെത്തി. ഗനീമത്ത് മുതലുകളില്‍ ഒരു ഭാഗം തന്റെ സ്വദീഖുകളായ യൂദായിലെ ശൈഖന്‍മാര്‍ക്ക് കൊടുത്തയച്ചു കൊണ്ടു പറഞ്ഞു: റബ്ബുൽ ആലമീന്റെ അദുവ്വുകളെ കൊള്ളയടിച്ചതില്‍ നിന്ന് ഇതാ നിങ്ങള്‍ക്ക് ഒരു സമ്മാനം. 27ബയ്ത് ഈൽ, നെജബിലെ റാമൂത്ത്, യത്തീര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും 28അരൂവര്‍, സിഫ്‌മൂത്ത്, ഇശ്ത്തെമൂവാ, 29റാക്കല്‍, ജറാമീല്യരുടെയും കീന്യരുടെയും മദീനകള്‍, 30ഹൂര്‍മാ, ബുറാശാന്‍, അത്താക്ക്, 31ഹിബ്രൂണ്‍ എന്നിങ്ങനെ ദാവൂദും അവന്റെ ആളുകളും ചുറ്റിത്തിരിഞ്ഞ മകാനുകളിലുള്ള എല്ലാവര്‍ക്കും ഓരോ ഭാഗം കൊടുത്തയച്ചു.


Footnotes