1 ശംവീൽ 26

שְׁמוּאֵל א׳ (Shmuel Alef)

ദാവൂദ് ശാവുലിനെ ഖത്ൽ ചെയ്യാതെ വിടുന്നു

26 1സിഫ്യര്‍ ജിബഅയില്‍ ശാവുലിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ദാവൂദ് ജശിമൂന്റെ മശ്രിഖിലുള്ള[a] 26.1 മശ്രിഖിലുള്ള - ശർഖിലുള്ള ഹക്കീലാ ജബലില്‍ ഒളിച്ചിരിപ്പുണ്ട്. 2ശിദ്ദത്തുള്ള സലാസു ആലാഫ് ഇസ്രായീല്യരോടൊത്ത് ദാവൂദിനെ തിരക്കി ശാവുൽ സിഫ് സഹ്റായിലേക്കുപോയി. 3ജശിമൂന്റെ മശ്രിഖിലുള്ള സബീലിനു ഖരീബായി ഹക്കീലാ ജബലില്‍ ശാവുൽ നാസിലായി. ദാവൂദാകട്ടെ അവിടെത്തന്നെ പാര്‍ത്തു. 4ശാവുൽ തന്നെത്തേടി സഹ്റായിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍, ദാവൂദ് ഉയൂനിനെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി. 5ദാവൂദ് ശാവുൽ പാളയമടിച്ചിരുന്ന മകാനിലേക്കു ചെന്നു. ശാവുൽ തന്റെ റഈസുൽ ജുൻദും നീറിന്റെ ഇബ്നുമായ അബ്‌നീറിനോടൊത്തു കിടക്കുന്ന മകാൻ ദാവൂദ് കണ്ടെത്തി. ശാവുൽ മളാലിനുള്ളില്‍[b] 26.5 മളാലിനുള്ളില്‍ - ഖൈമക്കുള്ളിൽ കിടക്കുകയായിരുന്നു. ജുൻദിയ്യുകൾ അവനുചുറ്റും പാളയമടിച്ചിരുന്നു.

6ദാവൂദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ ഇബ്നും യൂവാബിന്റെ അഖുവുമായ അബിശായിയോടും ചോദിച്ചു: ശാവുലിന്റെ മഹല്ലത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരും? അബിശായി പറഞ്ഞു: ഞാന്‍ പോരാം. 7ദാവൂദും അബിശായിയും ലയ് ലിൽ ജുൻദിന്റെ അടുത്തെത്തി. ശാവുൽ തന്റെ റുംഹ് റഅ്സിനടുക്കല്‍ കുത്തിനിര്‍ത്തിയിട്ട് മളാലില്‍ കിടക്കുകയായിരുന്നു. അബ്‌നീറും ജുൻദിയ്യുകളും ചുറ്റും കിടന്നിരുന്നു. 8അബിശായി ദാവൂദിനോടു പറഞ്ഞു: നിന്റെ അദുവ്വിനെ ഇലാഹ് ഇന്നു നിന്റെ യദിലേല്‍പിച്ചിരിക്കുന്നു. ഞാനവനെ റുംഹുകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നുകൂടി കുത്തേണ്ടിവരില്ല. 9ദാവൂദ് അബിശായിയോടു പറഞ്ഞു: അവനെ കൊല്ലരുത്; റബ്ബുൽ ആലമീന്റെ മസീഹിനെതിരേ യദുയര്‍ത്തിയിട്ട് മഅ്സൂമായിരിക്കാന്‍ ആര്‍ക്കു കഴിയും? 10റബ്ബുൽ ആലമീനാണേ, അവിടുന്ന് അവനെ ശിക്ഷിച്ചുകൊള്ളും. തക്കസമയത്ത് അവന്‍ മയ്യിത്താവുകയോ ജിഹാദില്‍ മഖ്തൂലാക്കപ്പെടുകയോ[c] 26.10 മഖ്തൂലാക്കപ്പെടുകയോ - ഖത്ൽ ചെയ്യപ്പെടുകയോ ചെയ്യും. 11റബ്ബുൽ ആലമീന്റെ മസീഹിന്റെ മേല്‍ യദുയർത്തുന്നതില്‍ നിന്ന് അവിടുന്ന് എന്നെതടയട്ടെ! ഇപ്പോള്‍ അവന്റെ റഅ്സിനടുക്കലുള്ള റുംഹും കൂജയും എടുത്തുകൊണ്ടു നമുക്കു പോകാം. 12ശാവുലിന്റെ റഅ്സിനടുക്കല്‍ നിന്നു റുംഹും കൂജയും എടുത്ത് അവര്‍പോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. റബ്ബുൽ ആലമീൻ അവരെ ശദീദായ നൌമിൽ ആഴ്ത്തിയിരുന്നു.

13ദാവൂദ് അപ്പുറത്തു കടന്നു ശാവുലില്‍ നിന്നു വളരെ ദൂരെ ഒരു ജബലിനു ഫൌഖിൽ കയറിനിന്നു. 14അവന്‍ ജുൻദിയ്യുകളോടും നീറിന്റെ ഇബ്നായ അബ്‌നീറിനോടും വിളിച്ചു ചോദിച്ചു: അബ്‌നീര്‍, നിനക്കു കേള്‍ക്കാമോ? അബ്‌നീര്‍ ചോദിച്ചു: ശബ്ദമുണ്ടാക്കി മലിക്കിനെ ഇടങ്ങേറാക്കുന്നത് ആരാണ്? 15ദാവൂദ് അബ്‌നീറിനോടു ചോദിച്ചു: നീയൊരു റജുലാണോ? ഇസ്രായീലില്‍ നിന്നെപ്പോലെ ആരുണ്ട്? എന്തുകൊണ്ട് നീ നിന്റെ സയ്യിദായ മലിക്കിനെ കാത്തില്ല? നിന്റെ സയ്യിദായ മലിക്കിനെ കത്ൽ ചെയ്യാൻ ഖൌമിലൊരുവന്‍ അവിടെ വന്നിരുന്നല്ലോ? 16നീ ഈ ചെയ്തത് ഒട്ടും സ്വഹീഹായില്ല. ബിത്തഅ്കീദ് നീ മഖ്തൂലാക്കപ്പെടേണ്ടവനാണ്[d] 26.16 മഖ്തൂലാക്കപ്പെടേണ്ടവനാണ് - ഖത് ലാക്കപ്പെടേണ്ടവനാണ് . റബ്ബുൽ ആലമീന്റെ മസീഹും നിന്റെ സയ്യിദുമായ മലിക്കിനെ നീ കാത്തില്ല. മലിക്കിന്റെ റഅ്സിനടുക്കലിരുന്ന റുംഹും കൂജയും എവിടെയെന്നു നോക്കുക.

17ശാവുൽ ദാവൂദിന്റെ സൌത്ത് തിരിച്ചറിഞ്ഞിട്ടു ചോദിച്ചു: ഇബ്നേ, ദാവൂദേ, ഇതു നിന്റെ സൌത്ത് തന്നെയോ? ദാവൂദ് പറഞ്ഞു: മലിക്കേ, എന്റെ സൌത്ത് തന്നെ. 18സയ്യിദായ അങ്ങ് എന്തിന് ഈ അബ്ദിനെത്തേടി നടക്കുന്നു? ഞാനെന്തുചെയ്തു? എന്തു ജരീമത്താണ് എന്റെ പേരിലുള്ളത്? 19സയ്യിദായ മലിക്കേ, ഈ അബ്ദിന്റെ ഖൌൽ ശ്രവിച്ചാലും! റബ്ബുൽ ആലമീനാണ് എനിക്കെതിരായി അങ്ങയെ തിരിച്ചുവിട്ടതെങ്കില്‍ അവിടുന്ന് ഒരു കാഴ്ച ഖബൂലാക്കട്ടെ; ബശറാണെങ്കില്‍ അവര്‍ റബ്ബുൽ ആലമീന്റെ മുമ്പാകെ ലഅ്നത്താക്കപ്പെട്ടവരാകട്ടെ! എന്തെന്നാല്‍, നീ പോയി അന്യ ആലിഹത്തുകളെ ഖിദ്മത്താക്കുക എന്നു പറഞ്ഞ് റബ്ബുൽ ആലമീന്റെ മിറാസില്‍ എനിക്കു പങ്കില്ലാതാകത്തക്കവണ്ണം അവര്‍ എന്നെ ഇന്നു പുറന്തള്ളിയിരിക്കുന്നു. 20ആകയാല്‍, എന്റെ ദമ് റബ്ബുൽ ആലമീന്റെ ഹദ്റത്തിൽ നിന്ന് അകലെ നിലത്തു വീഴാതിരിക്കട്ടെ! ജബലുകളില്‍ കാട്ടുകോഴിയെ സ്വയ്ദ് ചെയ്യുന്നവനെപ്പോലെ ഇസ്രായീല്‍ മലിക്ക് എന്റെ ജീവനെത്തേടി വന്നിരിക്കുന്നു.

21അപ്പോള്‍ ശാവുൽ പറഞ്ഞു: ഞാന്‍ ഖതീഅത്ത്[e] 26.21 ഖതീഅത്ത് - ശർറ് ചെയ്തുപോയി. എന്റെ ഇബ്നേ, ദാവൂദേ, തിരിച്ചുവരുക; ഞാനിനി നിനക്ക് ളുൽമ് ചെയ്യുകയില്ല. എന്തെന്നാല്‍, ഇന്നെന്റെ നഫ്സ് നിന്റെ അയ്നില്‍ വിലപ്പെട്ടതായിത്തോന്നി. ഞാന്‍ സഫാഹത്ത് കാണിച്ചു. ഞാന്‍ കസീറായി ഖതീഅത്ത് ചെയ്തുപോയി. 22ദാവൂദു പറഞ്ഞു: മലിക്കേ, ഇതാ, റുംഹ്. ഖാദിമുകളില്‍ ഒരുവന്‍ വന്ന് ഇതു കൊണ്ടുപൊയ്‌ക്കൊള്ളട്ടെ. 23ഓരോരുത്തനും അവനവന്റെ അദ് ലിനും അമാനത്തിനും ഒത്തവണ്ണം റബ്ബുൽ ആലമീൻ സവാബ്[f] 26.23 സവാബ് - സമറത്ത് നല്‍കുന്നു. ഇന്നു റബ്ബുൽ ആലമീൻ അങ്ങയെ എന്റെ യദിലേല്‍പിച്ചു. എന്നാല്‍ അവിടുത്തെ മസീഹിനെതിരേ ഞാന്‍ യദുയര്‍ത്തുകയില്ല. 24അങ്ങയുടെ നഫ്സ് ഇന്നെനിക്കു വിലപ്പെട്ടതായിരുന്നതുപോലെ എന്റെ നഫ്സ് റബ്ബുൽ ആലമീന്റെ മുന്‍പിലും വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്ടതകളിലുംനിന്ന് അവിടുന്ന് എന്നെ രക്ഷിക്കട്ടെ! ശാവുൽ ദാവൂദിനോടു പറഞ്ഞു: 25എന്റെ ഇബ്നേ, ദാവൂദേ, നീ മുബാറക്കാണ്; നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും നാജിഹാകും. ദാവൂദ് അവന്റെ വഴിക്കുപോയി. ശാവുൽ ഖസ്റിലേക്കും മടങ്ങി.


Footnotes